ഹിജാബ് വലിച്ചുകീറിയും മുടി മുറിച്ചും ആയിരക്കണക്കിന് സ്ത്രീകളാണ് ഇറാനിലെ ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുന്നത്. രാജ്യത്ത് നടക്കുന്ന പ്രതിഷേധത്തില്‍ ആയിരത്തിനടുത്ത് ആളുകളെ ജയിലിലടയ്ക്കുകയും 50- ലധികം ആളുകള്‍ മരണപ്പെടുകയും ചെയ്തതിന് ശേഷമാണ് അയത്തുള്ള അലി ഖമേനയി പ്രതികരിക്കുന്നതെന്ന് ശ്രദ്ധേയമാണ്.
Original reporting. Fearless journalism. Delivered to you.